|
|
മലയാള സിനിമ കണ്ട അതുല്യ പ്രതിഭ - തിലകന്... Click here to read more
New Malayalam MP3 Songs
|
LIVE !! LIVE !! LIVE !! - FLASH NEWS - LIVE !! LIVE !! LIVE !!
Arun Raghavan S/o M.V. Raghavan, Meetna Variam, Palappuram, Ottapalam and T.V Madhavikutty, Thekepatu Variyam Thripalamunda Kongad engaged with Anjana Warrier, D/O Kishore kumar Kizhakepatu Variyam Pookotur and Malika Patarukonathu Variyam Panamanna on 03/01/2015 at brides residence Kayalot Variyam perinthalamanna. wedding on 03/05/2015 at Angadipuram Thirumandaham Kunnu temple.
Gireesan P.M, S/o V.M Muraleedharan, Gayathri House, Kongad, Palakkad and P.M Gouri Muraleedharan, Purathuveettil Marath, Pallavur engaged with Sivapriya Marar, D/O Sivasankaran Marar, Jyothi, Pookkad, Calicut and Shailaja Marasyar, Kanchilassery Marath, Pookkad, Calicut on 23/11/2014 at brides residence 'Jyothi' Pookad, Koilandy, Calicut. and their Wedding on 08/05/2015 at Angadipuram Thirumandaham Kunnu Bhagavathy Temple, Perinthalmanna.
കേരളത്തിലെ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കണ്ടുപിടുത്തം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു, വൈദ്യുതിയില്ലാതെ പെഡല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഷിംഗ് മെഷിനാണ് പരിസ്ഥിതിസൗഹൃദത്തിന്റെയും വൈദ്യുതി രഹിത പ്രവര്‍ത്തനത്തിന്റേയും പേരില്‍ പ്രശസ്തി നേടുന്നത്.
കാലുകൊണ്ട് പെഡല്‍ ചവിട്ടി പ്രവര്‍ത്തിക്കുന്ന ഈ വാഷിംഗ് മെഷിന് വൈദ്യൂതി ലാഭിക്കുന്നതിനൊപ്പം നല്ലൊരു വ്യായാമമുറകൂടിയാണെന്നത് വീട്ടമ്മമാര്‍ക്ക് സാമ്പത്തികമായും ആരോഗ്യപരമായും ഗുണം ചെയ്യും.
ഈ മെഷിന് കണ്ടു പിടിച്ച രമ്യ ജോസ് എന്ന പെരിന്തല്‍മണ്ണ സ്വദേശിയ്ക്ക് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. രമ്യക്ക് 14 വയസുള്ളപ്പോഴാണ് ഇങ്ങിനെയൊരു വാഷിംഗ് മെഷിന് ഇരട്ട സഹോദരിയുടെ സഹായത്താല്‍ കണ്ടു പിടിച്ചത്. രോഗിയായ മാതാപിതാക്കളെ വീട്ടു ജോലിക്ക് സഹായിക്കുന്നതിനിടയിലാണ് ഉപയോഗിക്കാതെ കിടന്നിരുന്ന എക്സര്‍സൈസ് സൈക്കിളിനെ രൂപാന്തരം സംഭവിപ്പിച്ച് ഒരു കേടായ വാഷിംഗ് മിഷ്യന്റെ സഹായത്താല്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അലക്കുയന്ത്രമാക്കി രമ്യ മാറ്റിയത്. 3000 രൂപയാണ് ഇതിന് ആകെ വന്നചിലവ്.
രമ്യയുടെ കണ്ടു പിടുത്തം വളരെ പതുക്കെയാണ് പുറം ലോകം അറിഞ്ഞത്. തന്റെ കണ്ടുപിടുത്തം വളരെ വൈകിയാണെങ്കിലും പുറം ലോകമറിഞ്ഞതില്‍ സന്തോഷിക്കുകയാണ് രമ്യ.
കാലുകൊണ്ട് പെഡല്‍ ചവിട്ടി പ്രവര്‍ത്തിക്കുന്ന ഈ വാഷിംഗ് മെഷിന് വൈദ്യൂതി ലാഭിക്കുന്നതിനൊപ്പം നല്ലൊരു വ്യായാമമുറകൂടിയാണെന്നത് വീട്ടമ്മമാര്‍ക്ക് സാമ്പത്തികമായും ആരോഗ്യപരമായും ഗുണം ചെയ്യും.
ഈ മെഷിന് കണ്ടു പിടിച്ച രമ്യ ജോസ് എന്ന പെരിന്തല്‍മണ്ണ സ്വദേശിയ്ക്ക് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്. രമ്യക്ക് 14 വയസുള്ളപ്പോഴാണ് ഇങ്ങിനെയൊരു വാഷിംഗ് മെഷിന് ഇരട്ട സഹോദരിയുടെ സഹായത്താല്‍ കണ്ടു പിടിച്ചത്. രോഗിയായ മാതാപിതാക്കളെ വീട്ടു ജോലിക്ക് സഹായിക്കുന്നതിനിടയിലാണ് ഉപയോഗിക്കാതെ കിടന്നിരുന്ന എക്സര്‍സൈസ് സൈക്കിളിനെ രൂപാന്തരം സംഭവിപ്പിച്ച് ഒരു കേടായ വാഷിംഗ് മിഷ്യന്റെ സഹായത്താല്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അലക്കുയന്ത്രമാക്കി രമ്യ മാറ്റിയത്. 3000 രൂപയാണ് ഇതിന് ആകെ വന്നചിലവ്.
രമ്യയുടെ കണ്ടു പിടുത്തം വളരെ പതുക്കെയാണ് പുറം ലോകം അറിഞ്ഞത്. തന്റെ കണ്ടുപിടുത്തം വളരെ വൈകിയാണെങ്കിലും പുറം ലോകമറിഞ്ഞതില്‍ സന്തോഷിക്കുകയാണ് രമ്യ.
കൊത്തമല്ലി cilantro, coriandar, Chinese parsley
coriandar എന്നത് ഗ്രീക്കിലെ ‘കൊറിസ്’ (which means bedbug, referring to the similarity in smell between the insect and the herb) എന്ന വാക്കില്‍ നിന്ന് വന്നതാണ്.
പല തരം കറികള്‍ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്റെക ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതു വളര്‍ത്തു ന്നുള്ളു. ഇതു വളര്ത്താ ന് ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്കെണറ്റില് കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളര്ത്താ ന് ശ്രമിക്കുന്നില്ല എന്നത് അതിശയം തന്നെ.
വീട്ടില്‍ വളര്ത്താ ന് വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്ഷംി മുഴുവന്‍ വളര്ത്താ ന് പറ്റിയതാണ്.
കൃഷി ചെയ്യേണ്ട രീതി.
ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില് കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്വാ്ഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ്ാ രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്റെവ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ്ച തന്നെ ശരിയായ അടിവളം ചേര്‍ത്തി രിക്കണം. മേല്മടണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവ കൂട്ടിയ മിശ്രിതമാണ് നല്ലത്.
വിത്തിടല്‍ :
മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്പെതടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്‍പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്തത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്ചാ്യവെള്ളതില് ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്റെി തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.
മണ്ണില്‍ കാല് ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെള മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല് ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.
ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.
വളം കൊടുക്കല്‍ :
മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന് വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാഉല് നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കികടയില് 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്നമ ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?
വിളവെടുപ്പ് : ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിചക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക് ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാമന് തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്‍ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല് താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.
ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്‍പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ ഇപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്.
മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല് മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്‍ക്കാം . ഇതു ദഹനത്തെയും സഹായിക്കും.
_____________________________________________________________________________________________________
coriandar എന്നത് ഗ്രീക്കിലെ ‘കൊറിസ്’ (which means bedbug, referring to the similarity in smell between the insect and the herb) എന്ന വാക്കില്‍ നിന്ന് വന്നതാണ്.
പല തരം കറികള്‍ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്റെക ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതു വളര്‍ത്തു ന്നുള്ളു. ഇതു വളര്ത്താ ന് ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്കെണറ്റില് കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളര്ത്താ ന് ശ്രമിക്കുന്നില്ല എന്നത് അതിശയം തന്നെ.
വീട്ടില്‍ വളര്ത്താ ന് വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്ഷംി മുഴുവന്‍ വളര്ത്താ ന് പറ്റിയതാണ്.
കൃഷി ചെയ്യേണ്ട രീതി.
ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില് കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.
നല്ല നീര്വാ്ഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ്ാ രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.
ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്റെവ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ്ച തന്നെ ശരിയായ അടിവളം ചേര്‍ത്തി രിക്കണം. മേല്മടണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവ കൂട്ടിയ മിശ്രിതമാണ് നല്ലത്.
വിത്തിടല്‍ :
മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്പെതടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്‍പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്തത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്ചാ്യവെള്ളതില് ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്റെി തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.
വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്.
മണ്ണില്‍ കാല് ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെള മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല് ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.
ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.
വളം കൊടുക്കല്‍ :
മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന് വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാഉല് നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കികടയില് 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്നമ ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?
വിളവെടുപ്പ് : ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിചക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക് ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാമന് തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്‍ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല് താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.
ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്‍പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ ഇപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്.
മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല് മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്‍ക്കാം . ഇതു ദഹനത്തെയും സഹായിക്കും.
_____________________________________________________________________________________________________
ഈ വിവരം ഷെയർ ചെയ്യുക, മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരിക്കെലെങ്കിലും ഉപകാരപ്പെടും
ആൻഡ്രോയിഡ് മൊബൈൽ വിൽക്കുമ്പൊഴും , റിപ്പൈർ ചെയ്യാൻ കൊടുക്കുമ്പോഴും, മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോഴും ,മൊബൈൽ പൂർണ്ണ മായി ഫോർമാറ്റ് ചെയ്യുക . അതിനു ഫോണ്‍ ഡയലർ ഓപ്പണ്‍ ചെയ്തു ഇങ്ങനെ ടൈപ്പു ചെയ്താൽ മതി *2767*3855#
നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഫോട്ടോകളും നെറ്റിലും ഫേസ് ബുക്കിലും വരുന്നത് ഇങ്ങനെ തടയാം.
_____________________________________________________________________________________________________
ആൻഡ്രോയിഡ് മൊബൈൽ വിൽക്കുമ്പൊഴും , റിപ്പൈർ ചെയ്യാൻ കൊടുക്കുമ്പോഴും, മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോഴും ,മൊബൈൽ പൂർണ്ണ മായി ഫോർമാറ്റ് ചെയ്യുക . അതിനു ഫോണ്‍ ഡയലർ ഓപ്പണ്‍ ചെയ്തു ഇങ്ങനെ ടൈപ്പു ചെയ്താൽ മതി *2767*3855#
നിങ്ങളുടെ പല സ്വകാര്യ വിവരങ്ങളും ഫോട്ടോകളും നെറ്റിലും ഫേസ് ബുക്കിലും വരുന്നത് ഇങ്ങനെ തടയാം.
_____________________________________________________________________________________________________
കോടതിവിലക്ക്; മലവാഴപ്പഴം ഇനി മധുരിക്കില്ല...
കോയമ്പത്തൂര്‍:രുചിയിലും ഔഷധ ഗുണത്തിലും മുന്‍പന്തിയിലുള്ളതും ശിരുമലൈ മേഖലയിലെ പൈതൃകവിഭവവുമായ മലവാഴപ്പഴം നിയമക്കുരുക്കില്‍. പഴനിമല ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിന്റെ ചേരുവകളിലൊന്നുകൂടിയായ മലവാഴപ്പഴത്തിന്റെ കൃഷി കോടതിയുത്തരവിനെത്തുടര്ന്നാണ് പ്രതിസന്ധിയിലായത്.
ദിണ്ടിക്കല്ജില്ലയിലെ ശിരുമലൈയില് 60 വര്‍ഷത്തിലേറെയായി മലവാഴപ്പഴം കൃഷിചെയ്തുവരുന്ന കര്‍ഷകരില്‍ മതിയായ പട്ടയരേഖകളില്ലാത്ത എല്ലാവരെയും ഉടന്‍ കുടിയിറക്കണമെന്നാണ് ഡിസം. 6ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ശിരുമലൈയിലെ പ്രത്യേക ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മാത്രമാണ് മലവാഴപ്പഴം വളരുന്നത്. രുചിയിലും ഔഷധ ഗുണത്തിലും മികച്ചുനില്‍ക്കുന്ന ഇതിന്റെ ചെറിയൊരു പഴത്തിന് ശരാശരി 10 രൂപയാണ് വില.
മധുര-ദിണ്ടിക്കല്‍ ഹൈവേക്ക് സമാന്തരമായി കിടക്കുന്ന ശിരുമലൈ റേഞ്ചിലെ 3,380 ഓളം ഹെക്ടര്‍ സ്ഥലത്താണ് മലവാഴപ്പഴകൃഷിയുള്ളത്. ശിരുമലൈ പാലയൂര്‍, ശിരുമലൈ പുതൂര്‍, അണ്ണാനഗര്‍, അഗസ്ത്യാര്പുരം, തെന്‍മലൈ, കടമാങ്കുളം, തലക്കാട് തുടങ്ങിയ മലയോര ഗ്രാമങ്ങളെല്ലാം ഉപജീവനം നടത്തുന്നത് മലവാഴപ്പഴകൃഷിയെ ആശ്രയിച്ചാണ്. ഇവിടം സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതോടെ തമിഴ്നാട് വനംവകുപ്പാണ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നുകാട്ടി കോടതിയെ സമീപിച്ചത്. പതിനായിരത്തോളംവരുന്ന ഇവിടത്തെ കര്‍ഷകരില്‍ 70 ശതമാനവും ഭൂമിക്ക് പട്ടയമില്ലാത്തവരാണ്. വെറും പാറമാത്രമായി തരിശുകിടന്നിരുന്ന ഈയിടം മുഴുവന്‍ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയ തങ്ങളുടെ വിയര്പ്പിന് യാതൊരുവിലയും കല്പിക്കപ്പെടാതെ പോകുന്നതിലാണ് കര്‍ഷകര്‍ക്ക് സങ്കടം. പട്ടയരേഖയുടെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് ഇപ്പോഴും ഇവരിലേറെപ്പേരും.
ശിരുമലൈ റേഞ്ചില്‍ 22,000 ഹെക്ടര്‍ ഭൂപ്രദേശം പ്രത്യേക ഉത്തരവിലൂടെ 1951 മുതല്‍ വനംവകുപ്പിന്‍േറതാണ്. ഇതില്‍ ശിരുമലൈ, കുലശേഖരന്കോട്ട, വീരാളിപ്പട്ടി ബ്ലോക്കുകളില്‍പ്പെട്ട 3,381 ഹെക്ടറാണ് 2010 ല്‍ സംരക്ഷിതവനമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ശിരുമലൈ പഴത്തോട്ടവ്യവസായി സംഘം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധി നടപ്പാക്കിത്തുടങ്ങുന്നതോടെ കര്‍ഷകര്‍ക്ക് ഇവിടെനിന്ന് കൂട്ടത്തോടെ കുടിയൊഴിയേണ്ടിവരും. ഒപ്പം മലവാഴപ്പഴം എന്ന അപൂര്‍വ പഴവിഭവം ഓര്‍മകളില്‍ മാത്രവുമാവും.
കോയമ്പത്തൂര്‍:രുചിയിലും ഔഷധ ഗുണത്തിലും മുന്‍പന്തിയിലുള്ളതും ശിരുമലൈ മേഖലയിലെ പൈതൃകവിഭവവുമായ മലവാഴപ്പഴം നിയമക്കുരുക്കില്‍. പഴനിമല ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിന്റെ ചേരുവകളിലൊന്നുകൂടിയായ മലവാഴപ്പഴത്തിന്റെ കൃഷി കോടതിയുത്തരവിനെത്തുടര്ന്നാണ് പ്രതിസന്ധിയിലായത്.
ദിണ്ടിക്കല്ജില്ലയിലെ ശിരുമലൈയില് 60 വര്‍ഷത്തിലേറെയായി മലവാഴപ്പഴം കൃഷിചെയ്തുവരുന്ന കര്‍ഷകരില്‍ മതിയായ പട്ടയരേഖകളില്ലാത്ത എല്ലാവരെയും ഉടന്‍ കുടിയിറക്കണമെന്നാണ് ഡിസം. 6ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ശിരുമലൈയിലെ പ്രത്യേക ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മാത്രമാണ് മലവാഴപ്പഴം വളരുന്നത്. രുചിയിലും ഔഷധ ഗുണത്തിലും മികച്ചുനില്‍ക്കുന്ന ഇതിന്റെ ചെറിയൊരു പഴത്തിന് ശരാശരി 10 രൂപയാണ് വില.
മധുര-ദിണ്ടിക്കല്‍ ഹൈവേക്ക് സമാന്തരമായി കിടക്കുന്ന ശിരുമലൈ റേഞ്ചിലെ 3,380 ഓളം ഹെക്ടര്‍ സ്ഥലത്താണ് മലവാഴപ്പഴകൃഷിയുള്ളത്. ശിരുമലൈ പാലയൂര്‍, ശിരുമലൈ പുതൂര്‍, അണ്ണാനഗര്‍, അഗസ്ത്യാര്പുരം, തെന്‍മലൈ, കടമാങ്കുളം, തലക്കാട് തുടങ്ങിയ മലയോര ഗ്രാമങ്ങളെല്ലാം ഉപജീവനം നടത്തുന്നത് മലവാഴപ്പഴകൃഷിയെ ആശ്രയിച്ചാണ്. ഇവിടം സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതോടെ തമിഴ്നാട് വനംവകുപ്പാണ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നുകാട്ടി കോടതിയെ സമീപിച്ചത്. പതിനായിരത്തോളംവരുന്ന ഇവിടത്തെ കര്‍ഷകരില്‍ 70 ശതമാനവും ഭൂമിക്ക് പട്ടയമില്ലാത്തവരാണ്. വെറും പാറമാത്രമായി തരിശുകിടന്നിരുന്ന ഈയിടം മുഴുവന്‍ വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കിയ തങ്ങളുടെ വിയര്പ്പിന് യാതൊരുവിലയും കല്പിക്കപ്പെടാതെ പോകുന്നതിലാണ് കര്‍ഷകര്‍ക്ക് സങ്കടം. പട്ടയരേഖയുടെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് ഇപ്പോഴും ഇവരിലേറെപ്പേരും.
ശിരുമലൈ റേഞ്ചില്‍ 22,000 ഹെക്ടര്‍ ഭൂപ്രദേശം പ്രത്യേക ഉത്തരവിലൂടെ 1951 മുതല്‍ വനംവകുപ്പിന്‍േറതാണ്. ഇതില്‍ ശിരുമലൈ, കുലശേഖരന്കോട്ട, വീരാളിപ്പട്ടി ബ്ലോക്കുകളില്‍പ്പെട്ട 3,381 ഹെക്ടറാണ് 2010 ല്‍ സംരക്ഷിതവനമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ശിരുമലൈ പഴത്തോട്ടവ്യവസായി സംഘം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിധി നടപ്പാക്കിത്തുടങ്ങുന്നതോടെ കര്‍ഷകര്‍ക്ക് ഇവിടെനിന്ന് കൂട്ടത്തോടെ കുടിയൊഴിയേണ്ടിവരും. ഒപ്പം മലവാഴപ്പഴം എന്ന അപൂര്‍വ പഴവിഭവം ഓര്‍മകളില്‍ മാത്രവുമാവും.
ചില്ലറയല്ല, ചില്ലറപ്രശ്നം...
------------------------------
പെരിന്തല്‍മണ്ണ: ചില്ലറയില്ലാത്തതുമൂലം ചില്ലറ പ്രശ്നങ്ങളൊന്നുമല്ല നാട്ടുകാര്‍ക്ക്. എവിടെ ചെന്ന് എന്ത് വാങ്ങിയാലും അഞ്ചുണ്ടോ.. രണ്ടുണ്ടോ ചോദ്യങ്ങളാണ്. ഇല്ലെന്നറിയിച്ചാല് ബാക്കിക്ക് മിഠായി അല്ലെങ്കില്‍ ബിസ്കറ്റ് നല്‍കും. സ്ഥിരമായി വരുന്നവരാണെങ്കില്‍ പിന്നെ വാങ്ങിക്കോളൂ എന്ന് പറയും. മാസങ്ങളായി ജില്ലയില്‍ ഇതാണ് സ്ഥിതി.
ഇത്രകാലമായിട്ടും പ്രശ്നപരിഹാരത്തിന് നടപടികള്‍ ഉണ്ടായിട്ടില്ല. റിസര്‍വ്ബാങ്കില്‍ നിന്ന് അയക്കുന്ന നാണയങ്ങള്‍ വിതരണം കഴിയുന്നതോടെ ബാങ്കുകളുടെ ഉത്തരവാദിത്വവും തീരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാണയങ്ങള്‍ വല്ലപ്പോഴുമാണ് ജില്ലയിലെത്തുന്നത്. മൂന്ന് മാസം മുമ്പ് പെരുന്നാള്‍ സമയത്താണ് അവസാനമായി നാണയമെത്തിയത്.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചില്ലറപ്രശ്നം പരിഹരിക്കാന്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍കൂടി വാങ്ങേണ്ടിവരുന്നു. ഇത് പലപ്പോഴും ഉപയോക്താവും വ്യാപാരിയും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് വഴിവെക്കുന്നു. അഞ്ച്, രണ്ട്, ഒന്ന് രൂപകള്ക്കാണ് ഏറെ ക്ഷാമം.
ചില്ലറയില്ലാത്ത പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ബസ്സുകളില്‍ അന്പത്പൈസ നിരക്കുകള്‍ മാറ്റിയെങ്കിലും നാണയങ്ങളുടെ പേരില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നു. ബസ്സുകാര് ചില സ്ഥാപനങ്ങളില്‍ നിന്ന് ചില്ലറ വാങ്ങി ശേഖരിക്കാറുണ്ടായിരുന്നെങ്കിലും മൂല്യത്തിലും കൂടുതല്‍ തുക നല്‍കേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ പലരും ഇതിന് മുതിരുന്നില്ല.
ശബരിമലസീസണ്‍ ആയതിനാല്‍ ചില്ലറയില്ലാത്തത് ഭക്തര്‍ക്കും പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്.
നൂറ്റ്ക്ക് എഴുപത്
------------------
ഇത് വട്ടിപ്പലിശക്കാരന്റെ പലിശ കണക്കാണെന്ന് കരുതിയാല്‍ തെറ്റി. ഭിക്ഷക്കാരന്റെ കയ്യില്‍ നിന്നായാലും ചില്ലറയ്ക്ക് ചില്ലറ തന്നെ വേണം.70 രൂപയുടെ ചില്ലറ കിട്ടാന്‍ 30 രൂപയാണ് അധികം നല്‍കേണ്ടിവരുന്നത്. ക്ഷേത്രങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും നാണയം കിട്ടാതെ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് ഭിക്ഷക്കാരെയാണ്.
മലപ്പുറത്ത് ഭിക്ഷക്കാരില്നിന്ന് സ്ഥിരമായി നാണയം വാങ്ങുന്നവരുണ്ട്. 70 രൂപയുടെ നാണയം ലഭിക്കാന്‍ 100 രൂപ നല്‍കണം. ബസ്സുകാരും വ്യാപാരികളും കുറച്ചൊക്കെ വാങ്ങിയിരുന്നെങ്കിലും ഇത്രയും പണം അധികംനല്‍കി ചില്ലറ സ്വരൂപിക്കുന്നത് വന്നഷ്ടമുണ്ടാക്കുന്നതിനാല് പലരും ഇതില്‍നിന്ന് പിന്‍വാങ്ങുകയാണ്.
അഞ്ചിന്റെ കൂപ്പണ്‍ ഒന്ന്
-------------------------------
ചില്ലറക്ഷാമംമൂലം ചില വ്യാപാരസ്ഥാപനങ്ങള്‍ അഞ്ചിന്റെയും രണ്ടിന്റെയും കൂപ്പണുകളോ ടോക്കണുകളോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ പോലെയുള്ള സ്ഥാപനങ്ങളാണ് ഇത്തരം സംവിധാനം കൂടുതലും നടപ്പാക്കിയിട്ടുള്ളത്. ഊണിന് 35 രൂപയാകുമ്പോള്‍ അഞ്ച് നല്കാനുണ്ടാവില്ല.
സ്ഥിരമായി വരുന്നവര്‍ക്ക് പകരം അഞ്ച് രൂപയുടെ കൂപ്പണ്‍ നല്‍കും. പിറ്റേദിവസവും ഇയാള്‍ ഊണ് കഴിക്കുമ്പോള്‍ അഞ്ചിന്റെ കൂപ്പണ്‍ തിരികെ നല്കുന്നു. ഇതുമൂലം രണ്ട് കൂട്ടര്‍ക്കും പ്രയാസമുണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പണം നഷ്ടവുമുണ്ടാകുന്നില്ല.
നാണയം അയല്‍ സംസ്ഥാനത്തേക്കും
-------------------------------------
കേരളത്തിലേക്ക് വരുന്ന നാണയങ്ങളില്‍ ഒരു വിഹിതം അയല്‍ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതായി വിവരമുണ്ട്. വാഹനങ്ങളുടെയും മറ്റും ഭാഗങ്ങള്‍ യോജിപ്പിക്കുന്നതിനുള്ള നട്ടുകള്ക്കൊപ്പം വാഷര്‍ ആയി ഒറ്റരൂപ നാണയം ഉപയോഗിക്കുന്നതായി അറിയുന്നു. ഒറ്റ രൂപയുടെ നാണയത്തില്‍ ദ്വാരമിടുന്നതോടെ വാഷറായി മാറും. ഇതിനായി നാണയം തമിഴ്നാട്ടിലേക്കും മറ്റും കൊണ്ടുപോകുന്നതിന് അധികവില നല്കി വാങ്ങുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.
വല്ലപ്പോഴും കേരളത്തിലെത്തുന്ന നാണയങ്ങള്‍ ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പ് ഇത്തരത്തില്‍ അതിര്‍ത്തി കടക്കുന്നതും ക്ഷാമത്തിന് ആക്കം കൂട്ടുന്നു.
വിതരണം
-----------
വാണിജ്യബാങ്കുകള്‍ വഴിയാണ് ജില്ലയില്‍ നാണയം റിസര്‍വ് ബാങ്കില്‍ നിന്ന് എത്തിക്കുന്നത്. മിക്കവാറും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയാണ് നാണയം എത്തുക. ഇത് വളരെ പെട്ടെന്ന് വിതരണം ചെയ്ത് കഴിയും. ജനത്തിന്ശാഖകളിലൂടെയും നാണയമേളകളിലൂടെയുമാണ് നാണയം ലഭിക്കുക. പലപ്പോഴും വ്യാപാരികളും ബസ്സുകാരും മറ്റ് സ്ഥിരം ഇടപാടുകാരും ഇത് എത്തുമ്പോഴേ ശേഖരിക്കും. ഇതോടെ ജനങ്ങളിലേക്ക് നാണയമെത്താതെയാവും.
ക്ഷാമം തീര്‍ക്കാന്‍...
------------------
നാണയക്ഷാമം രൂക്ഷമാകുന്ന സമയങ്ങളില്‍ നാണയമേളകള്‍ സംഘടിപ്പിച്ചാണ് ബാങ്കുകള്‍ ക്ഷാമം പരിഹരിക്കുന്നത്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് നാണയം എത്തുമ്പോള്‍ മാത്രമാണ് മേളകള്‍ സംഘടിപ്പിക്കാനാവുക. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാണയമേള നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ചുരുക്കം ബാങ്കുകള്‍ മാത്രമാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത്.
ലാഭമില്ലാത്തതിനാലും എണ്ണിത്തിട്ടപ്പെടുത്തുന്നതിലും മറ്റുമുള്ള പ്രയാസങ്ങളാണ് മേളനടത്തുന്നതില് നിന്ന് ബാങ്കുകളെ നിരുത്സാഹപ്പെടുത്തുന്നത്. ബാങ്കുകളുടെ സ്ഥിരം ഇടപാടുകാര്‍ക്ക് മാത്രമാണ് പലപ്പോഴും നാണയം ലഭിക്കുന്നത്.വിതരണം നിജപ്പെടുത്തിയാലും സ്ഥാപനത്തിലെ അംഗങ്ങളെ മാറിമാറി വിട്ട് നാണയങ്ങള്‍ ഒരേസ്ഥാപനത്തിലേക്ക് തന്നെ ശേഖരിക്കുന്ന സ്ഥിതിയുമുണ്ട്.
കയറ്റിറക്ക് കൂലി
------------------
റിസര്‍വ്വ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന നാണയങ്ങള്‍ക്ക് പുറമേ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും മറ്റും ബാങ്കുകള്‍ നാണയം ശേഖരിക്കാറുണ്ട്. ഇവ ശേഖരിച്ച് വിവിധ ശാഖകളിലേക്കെത്തിക്കുന്ന ചെലവ് കൂടി ഈടാക്കിയാണ് പലപ്പോഴും ബാങ്കുകള്‍ നാണയം വിതരണം ചെയ്യുന്നത്.ഒരു ബാഗിന് 100-150 വരെ ഈടാക്കുന്നുണ്ട്. മൂല്യത്തില്‍ കൂടുതല്‍ തുക നല്‍കേണ്ടി വരുന്നതിനാല്‍ സാധാരണക്കാരും മറ്റും നാണയങ്ങള്‍ വാങ്ങാന്‍ മടിക്കുന്നു.
പരിഹാരമാര്‍ഗം
--------------------
നാണയക്ഷാമം ഏറെബാധിക്കുന്നത് വ്യാപാര-ബസ് മേഖലകളിലാണ്. ലീഡ് ബാങ്ക് മുഖേന നാണയം ജില്ലയിലെത്തിക്കാനാവുമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
------------------------------
പെരിന്തല്‍മണ്ണ: ചില്ലറയില്ലാത്തതുമൂലം ചില്ലറ പ്രശ്നങ്ങളൊന്നുമല്ല നാട്ടുകാര്‍ക്ക്. എവിടെ ചെന്ന് എന്ത് വാങ്ങിയാലും അഞ്ചുണ്ടോ.. രണ്ടുണ്ടോ ചോദ്യങ്ങളാണ്. ഇല്ലെന്നറിയിച്ചാല് ബാക്കിക്ക് മിഠായി അല്ലെങ്കില്‍ ബിസ്കറ്റ് നല്‍കും. സ്ഥിരമായി വരുന്നവരാണെങ്കില്‍ പിന്നെ വാങ്ങിക്കോളൂ എന്ന് പറയും. മാസങ്ങളായി ജില്ലയില്‍ ഇതാണ് സ്ഥിതി.
ഇത്രകാലമായിട്ടും പ്രശ്നപരിഹാരത്തിന് നടപടികള്‍ ഉണ്ടായിട്ടില്ല. റിസര്‍വ്ബാങ്കില്‍ നിന്ന് അയക്കുന്ന നാണയങ്ങള്‍ വിതരണം കഴിയുന്നതോടെ ബാങ്കുകളുടെ ഉത്തരവാദിത്വവും തീരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാണയങ്ങള്‍ വല്ലപ്പോഴുമാണ് ജില്ലയിലെത്തുന്നത്. മൂന്ന് മാസം മുമ്പ് പെരുന്നാള്‍ സമയത്താണ് അവസാനമായി നാണയമെത്തിയത്.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ചില്ലറപ്രശ്നം പരിഹരിക്കാന്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍കൂടി വാങ്ങേണ്ടിവരുന്നു. ഇത് പലപ്പോഴും ഉപയോക്താവും വ്യാപാരിയും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് വഴിവെക്കുന്നു. അഞ്ച്, രണ്ട്, ഒന്ന് രൂപകള്ക്കാണ് ഏറെ ക്ഷാമം.
ചില്ലറയില്ലാത്ത പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ബസ്സുകളില്‍ അന്പത്പൈസ നിരക്കുകള്‍ മാറ്റിയെങ്കിലും നാണയങ്ങളുടെ പേരില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നു. ബസ്സുകാര് ചില സ്ഥാപനങ്ങളില്‍ നിന്ന് ചില്ലറ വാങ്ങി ശേഖരിക്കാറുണ്ടായിരുന്നെങ്കിലും മൂല്യത്തിലും കൂടുതല്‍ തുക നല്‍കേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ പലരും ഇതിന് മുതിരുന്നില്ല.
ശബരിമലസീസണ്‍ ആയതിനാല്‍ ചില്ലറയില്ലാത്തത് ഭക്തര്‍ക്കും പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്.
നൂറ്റ്ക്ക് എഴുപത്
------------------
ഇത് വട്ടിപ്പലിശക്കാരന്റെ പലിശ കണക്കാണെന്ന് കരുതിയാല്‍ തെറ്റി. ഭിക്ഷക്കാരന്റെ കയ്യില്‍ നിന്നായാലും ചില്ലറയ്ക്ക് ചില്ലറ തന്നെ വേണം.70 രൂപയുടെ ചില്ലറ കിട്ടാന്‍ 30 രൂപയാണ് അധികം നല്‍കേണ്ടിവരുന്നത്. ക്ഷേത്രങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും നാണയം കിട്ടാതെ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് ഭിക്ഷക്കാരെയാണ്.
മലപ്പുറത്ത് ഭിക്ഷക്കാരില്നിന്ന് സ്ഥിരമായി നാണയം വാങ്ങുന്നവരുണ്ട്. 70 രൂപയുടെ നാണയം ലഭിക്കാന്‍ 100 രൂപ നല്‍കണം. ബസ്സുകാരും വ്യാപാരികളും കുറച്ചൊക്കെ വാങ്ങിയിരുന്നെങ്കിലും ഇത്രയും പണം അധികംനല്‍കി ചില്ലറ സ്വരൂപിക്കുന്നത് വന്നഷ്ടമുണ്ടാക്കുന്നതിനാല് പലരും ഇതില്‍നിന്ന് പിന്‍വാങ്ങുകയാണ്.
അഞ്ചിന്റെ കൂപ്പണ്‍ ഒന്ന്
-------------------------------
ചില്ലറക്ഷാമംമൂലം ചില വ്യാപാരസ്ഥാപനങ്ങള്‍ അഞ്ചിന്റെയും രണ്ടിന്റെയും കൂപ്പണുകളോ ടോക്കണുകളോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ പോലെയുള്ള സ്ഥാപനങ്ങളാണ് ഇത്തരം സംവിധാനം കൂടുതലും നടപ്പാക്കിയിട്ടുള്ളത്. ഊണിന് 35 രൂപയാകുമ്പോള്‍ അഞ്ച് നല്കാനുണ്ടാവില്ല.
സ്ഥിരമായി വരുന്നവര്‍ക്ക് പകരം അഞ്ച് രൂപയുടെ കൂപ്പണ്‍ നല്‍കും. പിറ്റേദിവസവും ഇയാള്‍ ഊണ് കഴിക്കുമ്പോള്‍ അഞ്ചിന്റെ കൂപ്പണ്‍ തിരികെ നല്കുന്നു. ഇതുമൂലം രണ്ട് കൂട്ടര്‍ക്കും പ്രയാസമുണ്ടാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പണം നഷ്ടവുമുണ്ടാകുന്നില്ല.
നാണയം അയല്‍ സംസ്ഥാനത്തേക്കും
-------------------------------------
കേരളത്തിലേക്ക് വരുന്ന നാണയങ്ങളില്‍ ഒരു വിഹിതം അയല്‍ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതായി വിവരമുണ്ട്. വാഹനങ്ങളുടെയും മറ്റും ഭാഗങ്ങള്‍ യോജിപ്പിക്കുന്നതിനുള്ള നട്ടുകള്ക്കൊപ്പം വാഷര്‍ ആയി ഒറ്റരൂപ നാണയം ഉപയോഗിക്കുന്നതായി അറിയുന്നു. ഒറ്റ രൂപയുടെ നാണയത്തില്‍ ദ്വാരമിടുന്നതോടെ വാഷറായി മാറും. ഇതിനായി നാണയം തമിഴ്നാട്ടിലേക്കും മറ്റും കൊണ്ടുപോകുന്നതിന് അധികവില നല്കി വാങ്ങുന്നതിന് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.
വല്ലപ്പോഴും കേരളത്തിലെത്തുന്ന നാണയങ്ങള്‍ ജനങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പ് ഇത്തരത്തില്‍ അതിര്‍ത്തി കടക്കുന്നതും ക്ഷാമത്തിന് ആക്കം കൂട്ടുന്നു.
വിതരണം
-----------
വാണിജ്യബാങ്കുകള്‍ വഴിയാണ് ജില്ലയില്‍ നാണയം റിസര്‍വ് ബാങ്കില്‍ നിന്ന് എത്തിക്കുന്നത്. മിക്കവാറും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയാണ് നാണയം എത്തുക. ഇത് വളരെ പെട്ടെന്ന് വിതരണം ചെയ്ത് കഴിയും. ജനത്തിന്ശാഖകളിലൂടെയും നാണയമേളകളിലൂടെയുമാണ് നാണയം ലഭിക്കുക. പലപ്പോഴും വ്യാപാരികളും ബസ്സുകാരും മറ്റ് സ്ഥിരം ഇടപാടുകാരും ഇത് എത്തുമ്പോഴേ ശേഖരിക്കും. ഇതോടെ ജനങ്ങളിലേക്ക് നാണയമെത്താതെയാവും.
ക്ഷാമം തീര്‍ക്കാന്‍...
------------------
നാണയക്ഷാമം രൂക്ഷമാകുന്ന സമയങ്ങളില്‍ നാണയമേളകള്‍ സംഘടിപ്പിച്ചാണ് ബാങ്കുകള്‍ ക്ഷാമം പരിഹരിക്കുന്നത്. റിസര്‍വ്വ് ബാങ്കില്‍ നിന്ന് നാണയം എത്തുമ്പോള്‍ മാത്രമാണ് മേളകള്‍ സംഘടിപ്പിക്കാനാവുക. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാണയമേള നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ചുരുക്കം ബാങ്കുകള്‍ മാത്രമാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത്.
ലാഭമില്ലാത്തതിനാലും എണ്ണിത്തിട്ടപ്പെടുത്തുന്നതിലും മറ്റുമുള്ള പ്രയാസങ്ങളാണ് മേളനടത്തുന്നതില് നിന്ന് ബാങ്കുകളെ നിരുത്സാഹപ്പെടുത്തുന്നത്. ബാങ്കുകളുടെ സ്ഥിരം ഇടപാടുകാര്‍ക്ക് മാത്രമാണ് പലപ്പോഴും നാണയം ലഭിക്കുന്നത്.വിതരണം നിജപ്പെടുത്തിയാലും സ്ഥാപനത്തിലെ അംഗങ്ങളെ മാറിമാറി വിട്ട് നാണയങ്ങള്‍ ഒരേസ്ഥാപനത്തിലേക്ക് തന്നെ ശേഖരിക്കുന്ന സ്ഥിതിയുമുണ്ട്.
കയറ്റിറക്ക് കൂലി
------------------
റിസര്‍വ്വ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന നാണയങ്ങള്‍ക്ക് പുറമേ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും മറ്റും ബാങ്കുകള്‍ നാണയം ശേഖരിക്കാറുണ്ട്. ഇവ ശേഖരിച്ച് വിവിധ ശാഖകളിലേക്കെത്തിക്കുന്ന ചെലവ് കൂടി ഈടാക്കിയാണ് പലപ്പോഴും ബാങ്കുകള്‍ നാണയം വിതരണം ചെയ്യുന്നത്.ഒരു ബാഗിന് 100-150 വരെ ഈടാക്കുന്നുണ്ട്. മൂല്യത്തില്‍ കൂടുതല്‍ തുക നല്‍കേണ്ടി വരുന്നതിനാല്‍ സാധാരണക്കാരും മറ്റും നാണയങ്ങള്‍ വാങ്ങാന്‍ മടിക്കുന്നു.
പരിഹാരമാര്‍ഗം
--------------------
നാണയക്ഷാമം ഏറെബാധിക്കുന്നത് വ്യാപാര-ബസ് മേഖലകളിലാണ്. ലീഡ് ബാങ്ക് മുഖേന നാണയം ജില്ലയിലെത്തിക്കാനാവുമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Click to set custom HTML
|